സമ്പത്തുണ്ട് എന്നതിന്റെ പേരിൽ അഹങ്കരിച്ച മകന് പിന്നീട് സംഭവിച്ചത് കണ്ടോ….

സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ കലാപരിപാടികൾ.. എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ ഇന്നലെയുള്ള പടവുകളിൽ കൂടി ഒഴുകി നടക്കുകയാണ് മനസ്സ്.. താനും വിശ്വെട്ടനും മകനും ഒന്നിച്ച് ഉണ്ടായിരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും നിറഞ്ഞ ആ ദിവസങ്ങളിലേക്ക്. കുന്നിന് മുകളിലുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് ഞങ്ങൾ ദിവസവും പോയിരുന്നു.. വിശ്വേട്ടന്റെ വിരലിൽ തൂങ്ങി കലപില സംസാരിച്ചുകൊണ്ട് യതു നടക്കും.. തിരികെ മടങ്ങുമ്പോൾ താമരക്കുളത്തിന്റെ കരയിൽ എത്തിയാൽ അവൻ അവിടെ കുറെ നേരം ഇരിക്കും.. ഏട്ടൻ കുളത്തിൽ ഇറങ്ങിയ താമരപ്പൂവ് പറിച്ചു കൊടുക്കാൻ വേണ്ടിയാണ് അത്.. പൂവ് കയ്യിൽ കിട്ടിയാൽ തുള്ളിച്ചാടി കൊണ്ട് അവൻ വീട്ടിലേക്ക് ഓടും.. അതുകൊണ്ട് വിശ്വേട്ടൻ പറയും ഗൗരി അവന്റെ ഒരു സന്തോഷം കണ്ടില്ലേ എന്ന്.. ആ സന്തോഷം എന്നും അവന്റെ മുഖത്ത് ഉണ്ടാകണം..

അവൻറെ ആഗ്രഹങ്ങളെല്ലാം നമ്മളെ കൊണ്ട് കഴിയുന്ന രീതിയിൽ സാധിച്ചു കൊടുക്കണം.. എൻറെ കുട്ടി ഒരിക്കലും വേദനിക്കരുത്.. ഞങ്ങളുടെ ജീവിതം കണ്ട് ആർക്കാണ് അസൂയ തോന്നിയത് എന്ന് അറിയില്ല.. വിധിയുടെ കരിനിഴൽ ഞങ്ങളെ ചുറ്റി വലിഞ്ഞു.. വിശ്വേട്ടൻ ഞങ്ങളെ തനിച്ചാക്കി പോയി.. അങ്ങനെ ഈ ഭൂമിയിൽ ഞാനും എൻറെ മോനും തനിച്ചായി.. അവനെ നല്ല രീതിയിൽ എത്തിക്കാൻ വേണ്ടി വിശ്വേട്ടൻ നടന്ന വഴികളിലൂടെ ഞാനും നടന്നു.. മണ്ണിനെ സ്നേഹിച്ചു അതോടെ ആ സ്നേഹം ഇരട്ടിയായി തനിക്ക് ലഭിച്ചു അതിൻറെ ഫലം തന്നെയാണ് യദുവിൻറെ ഇന്ന് കാണുന്ന സോഷ്യൽ സ്റ്റാറ്റസ്.. പുതിയ ജോലി പുതിയ ബന്ധങ്ങൾ അങ്ങനെ എല്ലാം.. ഇതൊക്കെയല്ലേ അവനെ പുതിയ ഒരാൾ ആക്കിയത്..

പ്രത്യേകിച്ച് ആരോട് അവന് യാതൊരു സ്നേഹവും കടപ്പാടുകളും ഒന്നുമില്ലാത്ത തനിക്ക് പോലും തീരെ അപരിചിതനായ യദു.. ഒരു ദിവസം അവൻ തന്റെ മുറിയിലേക്ക് വന്നു അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. മുഖവരയോടെയാണ് തുടങ്ങിയത്.. എന്താണെങ്കിലും പറഞ്ഞോ മോനെ.. ടൗണിൽ ഒരു വില്ല വിൽക്കാനുണ്ട് അതുകൊണ്ട് അത് എനിക്ക് വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.. പക്ഷേ അത് വാങ്ങിക്കാൻ നല്ലൊരു എമൗണ്ട് ആകും.. ഈ വീടും സ്ഥലവും വിൽക്കുകയാണെങ്കിൽ അതിനുള്ള കാശ് ലഭിക്കും.. അമ്മയ്ക്ക് യാതൊരു എതിർപ്പും ഇല്ല എന്ന് കരുതുന്നു.. ഇല്ല മോനെ അച്ഛൻറെ ഓർമ്മകൾ ഉറങ്ങുന്ന ഈ മണ്ണ് വിൽക്കാൻ ഞാൻ സമ്മതിക്കില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….