സൈനികനായ ഭർത്താവ് മരിക്കുന്നതിനു മുൻപ് ഭാര്യക്കും തന്റെ മകൾക്കും വേണ്ടി എഴുതിയ കത്തുകൾ വായിച് പൊട്ടിക്കരഞ്ഞു പോയ ഭാര്യ…

കേവലം 9 മാസം പ്രായമായ മകളെ ലാളിച്ച് കൊതിതീരാതെ അതുപോലെതന്നെ ജീവൻറെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെ ആണ് തൻറെ ഇരുപത്തിയാറാമത്തെ വയസ്സിൽ ടോട്ട് ബീവർ എന്ന സൈനികൻ ഈ ലോകത്തോട് വിട പറഞ്ഞത്. 2019 ജോലിയുടെ ഭാഗമായിട്ട് അഫ്ഗാനിസ്ഥാനിൽ പോയപ്പോൾ ആയിരുന്നു അദ്ദേഹത്തിൻറെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മരിച്ചുപോയ സൈനിക ഉദ്യോഗസ്ഥന്റെ വിധവയായ ഭാര്യ..

   
"

ഹാങ്ടണിൽ താമസിക്കുന്ന യമ തൻറെ ജീവിതത്തെക്കുറിച്ചും ഭർത്താവിൻറെ മരണത്തെക്കുറിച്ചും ആ ഒരു മരണത്തിന് ശേഷം താൻ അതിജീവിച്ചത് എങ്ങനെയാണ് എന്ന് വിശദീകരിക്കുന്നത് ഇങ്ങനെ.. അഫ്ഗാനിസ്ഥാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് തനിക്ക് തന്നെ ഭർത്താവിനെ നഷ്ടപ്പെടുന്നത്.. എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ നടന്നു.. അദ്ദേഹത്തിൻറെ വേർപാടിൽ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് സഹപ്രവർത്തകരിൽ ആരോ ഒരാൾ അദ്ദേഹത്തിൻറെ ലാപ്ടോപ്പ് എനിക്ക് കൈമാറിയത്..

ആ ഒരു ലാപ്ടോപ്പ് ആണ് എൻറെ ജീവിതത്തിൽ പിന്നീട് നിർണായകമായ വഴുതിരിവുകൾ ആയി മാറിയത്.. ആ ഒരു ലാപ്ടോപ്പിന്റെ ഡെസ്ക് ടോപ്പിൽ എന്നെ കാത്തിരുന്ന രണ്ട് ഫയലുകൾ ഉണ്ടായിരുന്നു.. അഫ്ഗാനിസ്ഥാനിൽ പോകുന്നതിനു മുമ്പ് മരണം മുന്നിൽ കണ്ടുകൊണ്ട് അദ്ദേഹം തനിക്കായി കരുതിവെച്ച കത്തുകൾ ആയിരുന്നു അത്..

അതിൽ. ഒന്ന് എനിക്ക് വേണ്ടിയും മറ്റൊന്നു മകൾക്ക് വേണ്ടിയും ആയിരുന്നു. അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ആ ഒരു കത്തുകൾ ഞാൻ കണ്ടത്… ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ട് തയ്യാറാക്കിയ കത്ത് ഇങ്ങനെയാണ്.. പ്രിയപ്പെട്ട യമ നീ ഈ കത്തുകൾ വായിക്കുന്ന സമയം ഞാൻ ഈ വീട്ടിൽ അല്ലെങ്കിൽ ഈ ഭൂമിയിൽ തന്നെ ഉണ്ടാവില്ല.. നിന്നെ എത്രത്തോളം ഞാൻ സ്നേഹിക്കുന്നുണ്ട് എന്ന് പറയാൻ എനിക്ക് സാധിച്ചു എന്ന് വരില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…