ബസ്റ്റോപ്പിൽ എന്നും കീറി പറഞ്ഞ വസ്ത്രവും ഇട്ട് ഭ്രാന്തിയെ പോലെ നടക്കുന്ന ഒരു സ്ത്രീ. ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി!

ക്ഷേത്ര പടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു ശാന്തമായ മനസ്സോടെ മകൻ അഞ്ചുവയസ്സുകാരൻ ആരോമലിനെയും കൈപിടിച്ച് നടന്നു മുന്നേ നടന്നെത്തിയ ശരത്ത് അവർ എത്തിയപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു അവരെ നമ്മൾ സേഫ് ആക്കി കഴിഞ്ഞു ഇനിയും നമ്മൾ അവിടെ പോകണമോ പുറകിൽത്തെ സീറ്റിൽ മകനെ ഇരുത്തി മുന്നിൽ കയറിയ മീരയോട് ശരത് ചോദിച്ചു അവളുടെ മറുപടിക്ക് കാക്കാതെ വീണ്ടും തുടർന്നു നിന്റെ പിറന്നാളായ ഇന്ന് നമ്മൾ ലീവെടുത്ത് എന്തിനാണ്.

   
"

രണ്ടു വീടുകളിലും പോയി അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ രാത്രി മടങ്ങി വീട്ടിലെത്തുകയും വേണം നാളെ ജോലിക്കും കുഞ്ഞിനെ സ്കൂളിലോട്ടും പോകാനുള്ളതല്ലേ അവൾ തിരിച്ച് ഒന്നും പറയാൻ പോയില്ല അവളുടെ വാശി അറിയാവുന്നതുകൊണ്ട് ചെറുത് പിന്നെ തർക്കിക്കാനും പോയില്ല അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി കാറിന്റെ വേഗതയ്ക്കൊപ്പം ഓടിമറിയുന്ന കെട്ടിടങ്ങളും നോക്കിയിരിക്കുകയും മീരയുടെ മനസ്സും പുറകിലോട്ട് പോയി പുതിയ ഓഫീസിലേക്ക് മാറ്റം കിട്ടി വന്നിട്ട് ഒരാഴ്ച ആയതേ ഉള്ളൂ അവിടുത്തെ ബസ്റ്റോപ്പിൽ വച്ചിട്ടാണ് അവരെ ആദ്യമായിട്ട് കാണുന്നത് .

എല്ലാവരും ഭ്രാന്തി എന്ന് മുദ്രകുത്തിയ സ്ത്രീ അവരെ ആദ്യം കാണുമ്പോൾ പേടിയും വെറുപ്പും ആയിരുന്നു മുഷിഞ്ഞ സാരിയുടുത്ത് അതിനേക്കാൾ നിറം മങ്ങിയ മുണ്ട് അതിനു മുകളിൽ ചുറ്റിയും പാറിപ്പറന്നമുടികൾ അനുസരണയില്ലാതെ കെട്ടി വെച്ചിട്ട് ക്ലാസിക് വളകൾ കൈകളിലും വലിയ മുത്തുമാതകൾ കഴുത്തിലും തേനും പകുതിയായ ചെരുപ്പുകളും അണിഞ്ഞ രൂപം എപ്പോഴും ഒരു പാണ്ടക്കെട്ട് കയ്യിൽ കാണാം കറുത്ത പല്ലുകൾ കാട്ടി ഇടയ്ക്കിടെ ചിരിക്കും ബസ്റ്റോപ്പിൽ ആണ് താമസം എല്ലാവരുടെയും മുന്നിൽ പോയി അധികാരത്തോടെ കൈനീട്ടും .

കൊടുത്തല്ലെങ്കിൽ കേട്ടാൽ അറക്കുന്ന ചീത്ത വിളിക്കും ചില നേരങ്ങളിൽ ബസ്റ്റോപ്പിൽ തിണ്ണയിൽ കാലുകൾ നീട്ടി രണ്ടുകയ്യും മാറിമാറിക്കും പിന്നെ ഉറക്കെ ചിരിക്കും ബസ് കാത്തുനിന്നും തനിക്ക് അരികിലേക്ക് പത്തു രൂപ താടി ചായകുടിക്കാൻ എന്ന് ചോദിച്ചു അവരുടെ ധാർഷ്ട്ടത്തെ ഞാൻ ഭയന്നിലയിലും ചീത്തവിളിയെ ഓർത്ത് ഞാൻ കൊടുത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.