വർഷത്തിൽ 12 ദിവസം മാത്രം തുടക്കുന്ന കേരളത്തിലെ ഏക നട

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനു മാസത്തിലെയും തിരുവാതിര മുതൽ 12 ദിവസം നീണ്ടുനിൽക്കുന്ന സ്ത്രീ പാർവതി ദേവിയുടെയും നടത്തുറപ്പ് മഹോത്സവം എന്ന് പറയുന്നത് മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഈ വിശേഷത ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവം ഉണ്ട് അത് ഇങ്ങനെയാണ് പണ്ടുകാലത്ത് ക്ഷേത്രത്തിൽ ദേവിയുടെ നടാം എല്ലാ ദിവസവും തുറന്നിരുന്നു ആ കാലത്ത് ക്ഷേത്രത്തിൽ ഭഗവാന്റെയും നിവേദ്യം തയ്യാറാക്കുന്നത് പോലും ദേവി ആയിരുന്നത്രേ .

   
"

ഈ സങ്കല്പത്തിൽ നിവേദത്തിനായിട്ടുള്ള വസ്തുക്കൾ തിടപ്പള്ളിയിൽ എത്തിച്ചു കഴിഞ്ഞാൽ പിന്നീട് അത് അടച്ചിടുന്ന പതിവ് ഉണ്ടായിരുന്നു സമയം കഴിഞ്ഞ് തുറന്നു നോക്കുമ്പോഴേക്കും നിവേദ്യം തയ്യാറായി കഴിഞ്ഞിട്ടുണ്ടാവും ഇതു മൂലമാണ് ദേവി തന്നെയാണ് ഉണ്ടാക്കുന്നത് എന്ന് വിശ്വാസം പരന്നത് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ക്ഷേത്രം പ്രമുഖ ക്ഷേത്രത്തിൽ എത്തി ഒരു ദിവസം നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ ഇടപ്പള്ളിയിൽ കയറ്റിയും വാതിൽ അടച്ച ശേഷമാണ് .

അവർ ദർശനത്തിന് എത്തിയത് നിശ്ചിത സമയത്തിന് മുൻപ് വാതിൽ തുറന്ന് നോക്കിയ അവർ കണ്ടത് സർവ്വ വിധി പാർവതി ദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ് ഈ കാഴ്ച കണ്ട ഞെട്ടിപ്പോയി ഒരാളന്മാർ അമ്മയെയും ദേവി ജഗതാംബികേ എന്ന് ഉറക്കെ വിളിച്ചു തന്നെ രഹസ്യം പുറത്തായ ദേവിയും താൻ ക്ഷേത്രം വീട്ടു ഇറങ്ങാൻ പോകുകയാണ് .

എന്ന് പറഞ്ഞു ഇതിൽ ദുഖിതരായ എല്ലാവരും ദേവിയുടെ പാദങ്ങളിൽ വീണു മാപ്പ് അപേക്ഷിച്ചപ്പോൾ എല്ലാവർഷവും തന്റെ പതിയുടെയും ജന്മനാ ധന മാസത്തിലെയും തിരുവാതിര മുതൽ 12 ദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിക്കും എന്നും ദേവിയും അരുൾ ചെയ്തു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.