വീട്ടിലേക്ക് ആദ്യ മരുമകനായി എത്തിയ യുവാവിനോട് ഭാര്യയുടെ അമ്മ പറഞ്ഞത് കേട്ടോ!

ആരവങ്ങൾ ഒക്കെ കഴിഞ്ഞ് അവളുടെ വീട്ടിലേക്ക് കയറുമ്പോൾ മനസ്സിൽ ഉമ്മാന്റെ വാക്കുകൾ ആയിരുന്നു ഓടിയെത്തിയത് വാപ്പയില്ലാത്ത കുട്ടിയാണ് അവളും അതിന്റെ കുറവ് നീ അവിടെയും അവിടെ കാണിക്കരുത് എല്ലാവരെയും ഒരുപാട് നമ്മുടെ കുടുംബമായി കണ്ടാൽ മതി വലിയൊരു ഉത്തരവാദിത്യം ഏറ്റെടുക്കാൻ പോകുന്നത് പോലെ എനിക്ക് തോന്നിയും നിക്കാഹ് കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം ആയിരുന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞത് നിക്കാഹ് കഴിഞ്ഞ് 5 മാസത്തിനകം കല്യാണം നടത്തണമെന്ന് തീരുമാനം പടച്ചോൻ തല കീഴായി മരിച്ചു ചെറിയ ഒരു നെഞ്ചുവേദന ഒരു കുടുംബത്തിന്റെ അടിത്തറ ഇളക്കിമയുടെ ഉപ്പയുടെ മരണം.

   
"

എന്റെ ഭാര്യ പിന്നീട് പത്താം ക്ലാസ് കരി അനിയത്തിയും ഒരു എട്ടാം ക്ലാസുകാരൻ അളിയനും ഉമ്മ ഒരു ഭാവവും ജീവിതത്തിന്റെയും ഓട്ടപ്പാച്ചിൽ നിന്നും ചങ്ങാതിമാരും തിരശ്ശീലവും പുതിയൊരു വേഷം ഒരു മരുമകൻ എന്നതിൽ എനിക്ക് അവിടെ വേറെ എന്തോ സ്ഥാനം കിട്ടിയതുപോലെ ഉപ്പയുടെ ഓർമ്മകൾ അവളെ ഏറെ സങ്കടത്തിൽ ആഴ്ത്തിയിരുന്നു ബീവിയുടെ അനിയൻ അളിയൻ കാക്ക എന്ന് വിളിച്ചു വരുമ്പോൾ സ്വന്തം അനിയനെ പോലെ എനിക്ക് തോന്നിയും പുതിയ കമ്മലും വളകളും വർണ്ണക്കടലാസുകളും വസ്ത്രങ്ങളും എല്ലാം കൂട്ടിവെച്ച ആളുടെ അനിയത്തി കുട്ടിക്ക് ഇനിയത് വാങ്ങിക്കൊടുക്കുവാൻ ആ വീട്ടിൽ ഉപ്പയില്ലാത്ത.

ഉമ്മയും ഉപ്പയും അധിക ദിവസവും ഞങ്ങളെ കാണാൻ വന്നിരുന്നു നീ അവളുടെ വീട്ടിൽ അവർക്ക് ഒരു താങ്ങായി നിന്നോടാം അനക്കമുള്ളത് പടച്ചോൻ തരും ഉപ്പയുടെ വാക്കുകൾ ആയിരുന്നു കല്യാണത്തിനു മുൻപേ നിക്കാഹിന് ഉസ്താദിന്റെയും കൈപിടിച്ച് സമ്മതം തന്നതും അവളുടെ മൂത്താപ്പയായിരുന്നു എന്താവശ്യത്തിനും എന്റെ ഉപ്പയും ഉമ്മയും കൂട്ടിനുണ്ടെന്ന് പലരും പറഞ്ഞതയും അറിഞ്ഞിരുന്നു കുഞ്ഞൻ നാഗ ഓളെ കൂടാതെ അവിടുത്തെ ബാക്കിയുള്ളവരെയും നോക്കേണ്ട അവസ്ഥ വന്നില്ലേ.

എന്ന് പക്ഷേ അവർക്ക് അറിയില്ലല്ലോ ഈ ഉത്തരവാദിത്വം ഞാൻ എന്ന വ്യക്തിയെ എത്രത്തോളം സന്തോഷത്തോടുകൂടിയാണ് ചെയ്യുന്നത് എന്ന് അല്ലെങ്കിലും ഉപ്പമാർ പടിയിറങ്ങി പള്ളിക്കാട്ടിലേക്ക് പോയ വീട്ടിലേക്ക് കല്യാണ ചെക്കനായി കയറി ചെല്ലുമ്പോൾ അവിടെ വെറും ഒരു പുയ്യാപ്ല മാത്രമല്ല ജനിക്കുന്നത് ഇതിനെ കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.