ഭർത്താവിനെ സംശയിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യക്ക് സംഭവിച്ചത്

ചേട്ടാ എന്തൊരു ഉറക്കമാണ് എത്ര നേരമായി ഉറങ്ങുന്നു ഇന്നലെ പറഞ്ഞതല്ലേ രാവിലെ ബിസിനസു കാര്യങ്ങൾ സംസാരിക്കാൻ എവിടെയോ പോകണം ഏഴുമണിക്ക് വിളിക്കണം എന്ന് ഇതാ ചായ കുടിച്ചിട്ട് വേഗം എഴുന്നേൽക്കും ലച്ചു എനിക്ക് മടിയാകുന്നു എന്നും പറഞ്ഞ് മഹേഷേയും ഒന്നും കൂടി തിരിഞ്ഞു കിടന്നോ വേഗം ആകട്ടെ അവൻ അവളുടെ കൈപിടിച്ചയും തന്നിലേക്ക് ചേർത്ത് വേണ്ട നല്ല കുട്ടനായിട്ടു വേഗം റെഡിയാകൂ അവളെ ചേർത്തുപിടിച്ചു പുതപ്പിനുള്ളിലേക്ക് കിടത്തിയും കൂട്ടായ എന്തൊരു കൊതിയാണ് എനിക്കാണെങ്കിൽ ഇന്നലത്തെ രാത്രിയുടെ ക്ഷീണം മാറിയിട്ടില്ല .

   
"

ഇനി ഇന്ന് രാത്രിയും വേഗം റെഡിയാകും എന്ന് അവൾ പറഞ്ഞു അവൾ പാതിയെ അവന്റെ കൈ വിടിവീപ്പിച്ചേ അടുക്കളയിലേക്ക് നടന്നു വിവാഹം കഴിഞ്ഞ് വർഷങ്ങൾ പലതായെങ്കിലും രണ്ടുപേരുടെയും പേരുമാറ്റം കണ്ടാൽ ഇപ്പോഴും ഹണിമൂൺ മൂഡിലാണെന്ന് തോന്നും അടുക്കളയിൽ രാവിലത്തേക്കുള്ള ദോശ ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ അവൾ പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തുപോയി ആദ്യമായി കോളേജിൽ ചേർന്ന ദിവസം ഗ്രാമത്തിന്റെയും ശാലിനിയിൽ നിന്നും നഗരത്തിന്റെ തിരക്കിലേക്ക് പറിച്ചറിയപ്പെട്ട ജീവിതം.

കോളേജിലെ ആദ്യത്തെ ദിവസം എന്നും ഓർക്കുന്നു പാവാടയും ബ്ലൗസും ഇട്ടു മോഡലിലേക്ക് വന്ന തനിക്ക് നേരിടേണ്ടി വന്നത് ഒരുപാട് കളിയാക്കലുകൾ ആയിരുന്നു സീനിയേഴ്സ് റാങ്ക് ചെയ്യുന്നതിനിടയിൽ നിന്ന് തന്നെ രക്ഷപ്പെടുത്തിയപ്പോഴാണ് ആദ്യമായി മഹേഷിനെ കണ്ടതും പിന്നീട് ഇടയ്ക്ക് ഇടയ്ക്ക് കാടും ആയിരുന്നു കോളേജിലെ അറിയപ്പെടുന്ന ഒരാളായിരുന്നു മഹേഷും യൂണിയൻ ചെയർമാൻ സ്പോർട്സ് കൂടിയായിരുന്നു അതുകൊണ്ടുതന്നെ പെൺകുട്ടികൾക്കിടയിൽ ഒരു പരിവേഷമുണ്ടായിരുന്നു.

പരിചയം പതുക്കെ പതുക്കെ വളർന്നു പ്രണയത്തിൽ എത്തുകയായിരുന്നു ഒരു കോളേജ് പ്രണയം അതിനപ്പുറം അത് വളരുമെന്ന് അത് ആരും കരുതിയില്ല മാത്രമല്ല രണ്ടുപേരും രണ്ടു ജാതിയിൽ പെട്ടവരായിരുന്നു കോളേജ് കഴിയുന്ന അവസാന ദിവസം മഹേഷ് കാണാൻ വന്നിരുന്നു കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഒരു ജോലി കിട്ടി കഴിഞ്ഞാൽ ഞാൻ വരും ആരൊക്കെ എതിർത്താലും നീ തയ്യാറാണെങ്കിൽ നിന്നെ ഞാൻ പൊന്നുപോലെ നോക്കും കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.