ഒരു പുരുഷന്റെ ചൂട് ഞാൻ അറിഞ്ഞിട്ടില്ല

മംഗലത്ത് തറവാട്ടിലെ വിലാസനി ഒരു പേര് പോലെ തന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് വിലാസിനി തെറ്റായ മാർഗത്തിൽ കൂടി നേടിയെടുത്തതായിരുന്നില്ല അവളുടെ തന്റേടവും ധൈര്യവും കണക്കിലെടുത്ത് നാട്ടുകാർ നൽകിയ വിളിപ്പേരാണ് വിലസിന് ഈ നാട്ടിൽ വന്നു കയറിയവളാണെങ്കിലും 21 വർഷം കൊണ്ട് അവൾ പൂർണമായും ഈ നാട്ടുകാരി ആവുകയായിരുന്നു

മംഗളത്തെ നടേഷന്റെ ഭാര്യയുടെയും പ്രസവകാല ചികിത്സ നൽകുവാനായി സഹായത്തിന് പാലക്കാട് നിന്നും വന്നവൾ പിന്നീട് തന്റെ സഹധർപണി ആകുകയായിരുന്നു പ്രസവത്തോടുകൂടി മരിക്കുമ്പോൾ ആ ചോര കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഒരു വേലക്കാരി ആയിട്ട് ആയിരുന്നില്ല പ്രസവിക്കാത്ത ഒരു അമ്മയുടെ സ്ഥാനത്തായിരുന്നു.